Saturday, April 18, 2020

പെരുവഴിയാധാരം



              സ്റ്റാഫ് റൂമിലിരുന്നു   ബിന്ദുട്ടീച്ചര്‍  വിദ്യാര്‍ഥികളു ടെ അസൈന്‍ മെന്റുകള്‍ പരിശോധിക്കുകയായിരുന്നു. ടീച്ചര്‍ ആത്മഗതം പോലെ പറഞ്ഞു.  “എന്റെ ടെന്‍ സീയി ലെ  മക്കളെല്ലാവരും ആധാരമെഴുത്തുകാരാവുമെന്നാ  തോന്നുന്നത്.   
         അസൈന്‍മെന്റു കൊടുത്താല്‍  ഉടനെ ടെക്സ്റ്റു പകര്‍ത്താന്‍ തുടങ്ങും. എഴുത്തോട് എഴുത്ത്. വല്ലതും മന സ്സിലാക്കിയിട്ടാണോ...അല്ല. മനസ്സിലാക്കണമെന്ന് ആഗ്രഹമുണ്ടോ ....ഇല്ല..എന്താണെഴുതിയതെന്നു വായി ക്കാന്‍ അവര്‍ക്കും സാധിക്കില്ല, നമുക്കും സാധിക്കില്ല.”  
ഹെഡ് മാസ്റ്റര്‍ അത്കേട്ട് പറഞ്ഞു.
“വെറും ആധാരമല്ല
, ബിന്ദൂ. വഴിയാധാരം. പെരുവഴിയാ ധാരം. പക്ഷെ ,  അതിന്റെ ക്രെഡിറ്റ് നമ്മള്‍ ആര്‍ക്കും വിട്ടു കൊടുക്കരുത്, കേട്ടോ ..
                             ***

No comments:

Post a Comment

നോവലെറ്റ്--- ചാവോല

             വവ്വാല്കുഞ്ഞുങ്ങള്‍    ശബ്ദമുണ്ടാക്കിപ്പറക്കുന്ന പുന്നമര ത്തിന്റെ ഇരുട്ടിലേക്ക് കുമാരപിള്ള അത്ഭുതത്തോടെ നോക്കി നിന്നു.   വ...